ഒരു ചെറിയ വലിയ കാര്യം

Post date:

Author:

Category:

വില്യം ഷേക്സ്പിയറുടെ ഹാംലറ്റ് എന്ന നാടകത്തിൽ പൊളോണിയസ് എന്ന കഥാപാത്രം ഒരു ചെറിയ വലിയ കാര്യം പറയുന്നുണ്ട് -Brevity is the soul of wit! ചുരുക്കിപ്പറയുന്നതിലാണ് വിവേകം. ചുരുക്കിപ്പറയുന്ന രീതിയാണ് മാധ്യമങ്ങളിൽ പൊതുവെ സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ വാക്കുകൾ കൊണ്ട് ഏറ്റവും ഫലപ്രദമായ രീതിയിൽ ഏറ്റവും എളുപ്പത്തിൽ കാര്യം പറഞ്ഞു പോകുന്ന, അതും ഏറ്റവും കൂടുതൽ കാര്യങ്ങൾ പറഞ്ഞുപോകുന്ന രീതിയാണ് മാധ്യമങ്ങൾക്കു പൊതുവെയുള്ളത്.

മാധ്യമങ്ങളിലെ ഭാഷാപ്രയോഗം അവലോകനം ചെയ്യുന്ന പംക്തി എസ്.ഡി.പ്രിൻസ് അവതരിപ്പിക്കുന്നു.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

S D Prins
S D Prinshttp://www.prinsights.in%20
1964ല്‍ കൊല്ലം ജില്ലയിലെ ചിതറയിലാണ് എസ്.ഡി.പ്രിൻസ് ജനിച്ചത്. കഴക്കൂട്ടം സൈനിക് സ്കൂള്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കേരള സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ ആൻഡ് ജേർണലിസം വകുപ്പ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം . ഇംഗ്ലീഷ് സാഹിത്യത്തിലും കമ്മ്യൂണിക്കേഷന്‍ ആൻഡ് ജേർണലിസത്തിലും ബിരുദാനന്തരബിരുദം. ജേർണലിസം, ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമ.
1991 മുതല്‍ മാധ്യമ, പബ്ലിക്ക് റിലേഷന്‍സ് രംഗങ്ങളില്‍ പ്രിൻസ് പ്രവര്‍ത്തിക്കുന്നു. ആകാശവാണിയുടെ ബോംബെ, തിരുവനന്തപുരം നിലയങ്ങളില്‍ പ്രോഗ്രാം ഓഫീസര്‍ , കേരള സര്‍വകലാശാല പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍, കെ.എസ്.ഇ.ബി. ഡയറക്ടര്‍ -പബ്ലിക്ക് റിലേഷന്‍സ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരള രാജ് ഭവന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറാണ്.
പ്രക്ഷേപണത്തില്‍ ദേശീയതലത്തിലും , മാധ്യമനിരൂപണ രംഗത്ത് സംസ്ഥാനതലത്തിലും അംഗീകാരം. കലാകൗമുദിയിൽ വോയ്സ് ഓവര്‍, മാധ്യമത്തിൽ ടെലികാലം, മീഡിയയിൽ ഒരു വാക്ക് തുടങ്ങിയ പംക്തികള്‍ കൈകാര്യം ചെയ്തു.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: